"മുഹമ്മദ് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
* നിങ്ങൾ കഴിയുന്നതും വിവാഹമോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോൾ ദൈവസിംഹാസനം പോലും വിറക്കും
* സ്വന്തം ഭാര്യക്ക് ഭക്ഷണം നൽകുന്നതിൽ പോലും നിങ്ങൾക്ക് പ്രതിഫലമുണ്ട്.
* ധനം എല്ലാവർക്കും നൽകാൻ കഴിയില്ല. എന്നാൽ മുഖപ്രസന്നയുംമുഖപ്രസന്നതയും സദ്സ്വഭാവവും എല്ലാവർക്കും നൽകാൻ കഴിയും.
* ഭക്തിയും സദ്സ്വഭാവവും ഒരുവനെ സ്വർഗ്ഗരാജ്യത്തേക്കടുപ്പിക്കും.
* അസൂയാർഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാർഗത്തിൽ ചെലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
വരി 57:
* ശുചിത്വം സത്യവിശ്വാസത്തിന്റെ പകുതിയാകുന്നു.
* മതമെന്നാൽ ഗുണകാംക്ഷയാണ്
* വഴിയിൽ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്ഭാഗമാണ്.
* മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
* നിങ്ങൾക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങൾ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
വരി 64:
===കർമ്മം===
*കർമ്മങ്ങൾ അഖിലവും ഉദ്ദേശത്തിലതിഷ്ഠിതമാണ്.
*സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവർക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
*നിങ്ങൾ ദാരിദൃത്തെ ഭയപ്പെടുമ്പോൾ നൽകുന്ന ദാനമാണ് ദാനങ്ങളിൽ ഉത്തമം.
*കുടുംബ ബന്ധങ്ങൾ വിച്ഛേദിക്കുന്നവൻ സ്വർഗ്ഗത്തിൽ കടക്കില്ല
വരി 73:
===ഉത്തമസ്വഭാവം===
*മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല ശക്തൻ. കോപത്തെ ജയിക്കുന്നവനാണു.
* ധനം എല്ലാവര്ക്കും നല്കാന് കഴിയില്ല. എന്നാല് മുഖ പ്രസന്നയുംപ്രസന്നതയും സത്സ്വഭാവവും എല്ലാവര്ക്കും നല്കാന് കഴിയും.
*ഹൃദയത്തിൽ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാർത്ഥത്തിൽ അഹങ്കാരം.
* കോപം വന്നാല് മൌനം പാലിക്കുക.
വരി 82:
*മതത്തില് നിങ്ങള് പാരുഷ്യം ഉണ്ടാക്കരുത്.
*നിങ്ങള് ആളുകള്ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
* മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില് നിങ്ങള്ക്ക് പുണയമുണ്ട്പുണ്യമുണ്ട്.
* ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
* ഒരാള് മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല് അന്ത്യ നാളില് ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
വരി 111:
*വിവാഹം നിങ്ങള് പരസ്യ പ്പെടുത്തണം.
* ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
*നിങ്ങള് കഴിയുന്നതും വിവഹവിവാഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള് ദൈവ സിംഹാസനം പോലും വിറക്കും
===സാമൂഹികം===
*നിങ്ങള് മൂന്നു പേരുള്ളപ്പോള് രണ്ട് പേര് മാറിനിന്ന് സ്വകാര്യം പറയരുത്.
വരി 124:
*അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
*തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതു വരെ നിങ്ങളിലൊരാളും സത്യവിശ്വാസി ആകുകയില്ല.
*നിങ്ങള് ദാരിദൃത്തെദാരിദ്ര്യത്തെ ഭയപ്പെടുമ്പോള് ന്ല്കുന്നനല്കുന്ന ദാനമാണ് ദാനങ്ങളില് ഉത്തമം.
*ദരിദ്രന്ദരിദ്രന്ന് ന്ല്കുന്നനല്കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു.
*നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില് നിങ്ങളും കുട്ടികളെ പോലെയാവുക.
*നിങ്ങള് മരിച്ചവന്റെ പേരില് അലമുറ കൂട്ടരുത്.
* ഭൂമിയിലുള്ളവരോടു നിങ്ങൾ ദയ ഉള്ളവരാണെന്കിൽഉള്ളവരാണെങ്കിൽ ആകാശാധിപനായ ദൈവം നിങ്ങളോട് ദയ കാണിക്കും.
 
=== സാമൂഹിക തിന്മകള് ===
വരി 140:
*അധികാരം അനര്ഹരില് കണ്ടാല് നിങ്ങള് അന്ത്യനാള് പ്രതീക്ഷിക്കുക.
*ഭരണാധികാരിയുടെ വഞ്ചനെയെക്കാള് കടുത്ത വഞ്ചനയില്ല.
*മര്ദ്ധിതന്റെമര്ദ്ദിതന്റെ പ്രാര്ത്ഥന നിങ്ങള് സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില് യാതൊരു മറയും ഇല്ല.
*അനീതിമാനായ ഒരു ഭരണാധികാരിയുടെ മുന്നിൽ സത്യം തുറന്നു പറയുന്നതാണ് അത്യുത്തമമായ ജിഹാദ്.
 
 
=== ഹജ്ജത്തുൽ വധാഅവിധാഅ"യിൽ മുഹമ്മദ്‌ നബി(സ) യുടെ വിട വാങ്ങൽ പ്രസംഗം===
-------------------------------------------------------------
പരമ കാരുണ്യവാനും ഏറ്റവും ദയാപരനുമായ അല്ലാഹുവിൻറെ നാമത്തിൽ .
സർവ്വ സ്തുതികളും ലോക രക്ഷിതാവായ അല്ലാഹുവിനു മാത്രമാകുന്നു.
അല്ലയോ മനുഷ്യരേ! എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക. ഇക്കൊല്ലത്തിനുശേഷം ഈ സ്ഥലത്തുവെച്ച് നിങ്ങളെ കാണാൻ സാധിക്കുമോ ഇല്ലയോ എന്നെനിക്കറിവില്ല. അതിനാൽ ഞാൻ പറയുന്ന കാര്യങ്ങൾ സശ്രദ്ധം ശ്രവിക്കുക, ഇവിടെ ഹാജറുള്ളവർ ഹാജരില്ലാത്തവർക്ക് എത്തിച്കൊടുക്കുകഎത്തിച്ചുകൊടുക്കുക.
അല്ലയോ മനുഷ്യരേ, നിങ്ങളുടെ ഈ നാടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങൾ ആദരവ് കൽപ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേക്കും അഭിമാനവും ധനവും പരസ്പരം കയ്യേറുന്നത് നിങ്ങൾക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. ഓർത്തിരിക്കുക. നിങ്ങൾ പിഴച്ച് പരസ്പരം കഴുത്തുവെട്ടാൻ മുതിരരുത്. നിങ്ങളുടെ നാഥനുമായി നിങ്ങൾ കണ്ടുമുട്ടും. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവൻ നിങ്ങളെ ചോദ്യം ചെയ്യും. അല്ലാഹു പലിശ സമ്പ്രദായം കർശനമായി നിരോധിച്ചിരിക്കുന്നു, അതിനാൽ അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ മൂലധനത്തിൽ നിങ്ങൾക്കവകാശമുണ്ട്, ഇത് മൂലം നിങ്ങൾക്ക് ഒരു ചേതനവുംചേതവും വരുന്നില്ല . അല്ലാഹു വിധിച്ചിരിക്കുന്നു പലിശ നിഷിദ്ധമാണ് എന്ന്, ആ ഇനത്തിൽ ഒന്നാമതായി ഞാൻ ദുർബ്ബലപ്പെടുത്തുന്നത് എന്റെ പിതൃവ്യൻ അബ്ബാസിന് കിട്ടാനുള്ള പലിശയാണ്. അജ്ഞാനകാലത്ത്(pre-islamic days ) നടന്ന ജീവനാശങ്ങൾക്കുള്ളജീവനാംശങ്ങൾക്കുള്ള എല്ലാ പ്രതികാരനടപടികളെയും ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു, ആ ഇനത്തിൽ പെട്ട റബി'ഹ ഇബ്ൻ അൽ ഹാരിത് ഇബ്ൻ അൽ മുത്വലിബിന്റെ വധത്തെ തുടർന്നുള്ള കുടുംബ പക ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു.
പിശാചിനെ സൂക്ഷിക്കുക, അങ്ങനെ നിങ്ങളുടെ ദീനിനെ സംരക്ഷിക്കുക. നിങ്ങളെക്കൊണ്ട് വൻ പാപങ്ങൾ ചെയിക്കാൻചെയ്യിക്കാൻ കഴിയും എന്ന അവന്റെ എലാഎല്ല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നു , എന്നാൽ നിസ്സാരം എന്ന കരുതുന്ന കാര്യങ്ങളിൽ അവനെ അനുസരിക്കുകയാന്നങ്കിൽഅനുസരിക്കുകയാണെങ്കിൽ തന്നെ അതിൽ അവൻ സംതൃപ്‌തനാകും. അതിനാൽ നിങ്ങൾ നിങ്ങളുടെ മതത്തിന്റെ കാര്യത്തിൽ ജാഗ്രതയുള്ളവരായിരിക്കുക.
ജനങ്ങളെ! യുദ്ധം വില്ലക്കപെട്ടവിലക്കപെട്ട മാസ്സങ്ങളിൽമാസങ്ങളിൽ സ്വേച്ചാനുസരണമുള്ള ഭേദഗതികൾ കടുത്ത അവിശ്വാസമാണ്. വിശ്വാസികൾ അത് വഴി വ്യതിച്ചലിക്കപെടുകയാണ്വ്യതിചലിക്കപെടുകയാണ് . അല്ലാഹു പവിത്രമാക്കിയ മാസത്തിൽ യുദ്ധം അനുവദനീയം ആക്കുകയും അല്ലാഹു അനുവദിച്ച മാസത്തിൽ നിരോധിക്കുകയും ചെയ്ത് കൊണ്ട് ദൈവനിശ്ചിധമായദൈവനിശ്ചിതമായ പുണ്ണ്യമാസങ്ങളുടെപുണ്യമാസങ്ങളുടെ എണ്ണം തികക്കാൻ അവർ തട്ടിപ്പ് നടത്തുന്നു. അല്ലാഹു ആകാശഭൂമികൾ സെര്ഷ്ട്ടിച്ചസൃഷ്ട്ടിച്ച നാൾ മുതൽ കാലം അതിന്റെ സുനിശ്ചിതരൂപത്തിൽ കറങ്ങുകയാണ്ൺകറങ്ങുകയാണ് . പന്ത്രണ്ടാണ്ൺപന്ത്രണ്ടാണു അല്ലാഹുവിങ്കൽ മാസങ്ങളുടെ എണ്ണം. അതിൽ നാലുമാസങ്ങൾ യുദ്ധം വിലക്കപെട്ട പവിത്ര മാസങ്ങളാണ്ൺമാസങ്ങളാണു. അവയിൽ മൂന്നെണ്ണം ക്രമതോടെക്രമത്തോടെ തുടരുന്നവയാണ്ൺതുടരുന്നവയാണു (). ജമാദുൽ ആഖിറിനും ശഅ്ബാനും മധേൃയുള്ളമദ്ധ്യേയുള്ള റജബ് ഒറ്റപെട്ടതും.
അല്ലയോ മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്നിമാർക്കുള്ള പോലെ തന്നെ, നിങ്ങൾക്ക് അവരോടും ചില ബാദ്ധ്യതകൾ ഉണ്ട്. അല്ലാഹുവിന്റെ ഒരു അമാനത്തെന്ന നിലക്കാണ് അവരെ നിങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നിങ്ങൾ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക, അവർ നിങ്ങളുടെ ഇണയാണ് അത്പോലെ നിങ്ങളുടെ സഹായികളും. And it is your right that they do not make friends with any one of whom you do not approve, as well as never to be unchaste. നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങൾ ഭക്ഷിക്കുന്നത് തന്നെ അവർക്കും ഭക്ഷിക്കാൻ കൊടുക്കുക.
അല്ലയോ മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരുടെയും പിതാവും ഏകൻ തന്നെ. നിങ്ങളെല്ലാവരും ആദമിൽ നിന്നും ജനിച്ചു. ആദം മണ്ണിൽനിന്നും. നിങ്ങളിൽ വെച്ച് ജീവിതത്തിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കൽ ഏറ്റവും മാന്യൻ. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ടതയുമില്ല. വെള്ളുത്തവൻ കറുത്തവാനെക്കാലോകറുത്തവാനെക്കാളോ കറുത്തവൻ വെള്ളുത്തവനെക്കാളോ യാതൊരു ശ്രേഷ്ട്ടതയും ഇല്ല, ശ്രേഷ്ടതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ.
ജനങ്ങളെ എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക, സ്പഷ്ട്ടമായസ്പഷ്ടമായ ഒരു കാര്യം നിങ്ങളിൽ വിട്ടേച് കൊണ്ടാണ്ൺകൊണ്ടാണ് ഞാൻ പോകുന്നത്. അത് മുറുകെ പിടിക്കുന്ന കാലമത്രയും നിങ്ങൾക്ക് മാർഗവെതിയാനംമാർഗവ്യതിയാനം സംഭവിക്കുകയില്ല. അത് അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ ചര്യയും ആണ്ൺആണ് .
ജനങ്ങളെ! എന്റെ വാക്കുകൾ ശരിക്കും ഗ്രഹിച്ചാലും! മുസ്ലിങ്ങൾ പരസ്പരം സഹോദരന്മാരാണ്ൺസഹോദരന്മാരാണ് . തന്റെ സഹോദരന്റെ മനസംതൃപ്തിയോടുകൂടിതരുന്നതല്ലാതെ (കരസ്ഥമാക്കുവാൻ) ഒരാൾക്കും അനുവദനീയം അല്ലഅനുവദനീയമല്ല. അതിനാൽ നിങ്ങൾ ആത്മധ്രോഹംആത്മദ്രോഹം ചെയാതിരിക്കുകചെയ്യാതിരിക്കുക. ഓർത്തുകൊള്ളുക, നിങ്ങൾ അല്ലഹുമായിഅല്ലാഹുവുമായി കണ്ടുമുട്ടുന്ന ഒരു ദിവസ്സംദിവസം വരാനിരിക്കുന്നു അന്ൻ നിങ്ങൾ നിങ്ങളുടെ പ്രവർത്തികൾക്ക്പ്രവൃത്തികൾക്ക് അവനോട് ഉത്തരം പറയേണ്ടി വരും. അതിനാൽ സൂക്ഷിക്കുക ഞാൻ പോയികഴിഞ്ഞാലുംപോയിക്കഴിഞ്ഞാലും നിങ്ങൾ ഈ നന്മയുടെപാതയിൽ നിന്ൻ വഴിപിഴകെരുത്വഴിപിഴക്കരുത്.
മനുഷ്യരേ, എനിക്ക് ശേഷം ഒരു നബിയും വരാനില്ല. അതുകൊണ്ട് ശ്രദ്ധയോടെ കേൾക്കുക. നിങ്ങളുടെ നാഥന്റെ പരുശുദ്ധഹറമിൽപരിശുദ്ധഹറമിൽ വന്ന് ഹജ്ജ് ചെയ്യുക. നിങ്ങളുടെ മേലാധികാരികളെ അനുസരിക്കുക. അപ്പോൾ നിങ്ങളുടെ നാഥന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കാം.'
പ്രസംഗത്തിന്റെ അവസാനത്തിൽ ആ വമ്പിച്ച ജനസമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു. 'നിങ്ങളോട് ദൈവസന്നിധിയിൽ വെച്ച് എന്നെക്കുറിച്ച് ചോദിക്കപ്പെടും. അപ്പോൾ എന്താണ് നിങ്ങൾ പറയുക?.'ജനസമൂഹം ഒരേ സ്വരത്തിൽ മറുപടി നൽകി. 'അങ്ങുന്ന് അല്ലാഹുവിന്റെ സന്ദേശം ഞങ്ങളെ അറിയിക്കുകയും അങ്ങയുടെ എല്ലാ ബാധ്യതകളും നിറവേറ്റുകയും ചെയ്തിട്ടുണ്ട് എന്ന് ഞങ്ങൾ മറുപടി നൽകും.' അന്നേരം ആകാശത്തേക്ക് കണ്ണും കൈയ്യും ഉയർത്തികൊണ്ട് അവിടുന്ന് പ്രാർത്ഥിച്ചു. 'അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ! അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ!' ഇങ്ങനെ മൂന്നുപ്രാവശ്യം ആവർത്തിച്ച് പ്രാർത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.
തുടർന്ൻ അസർ നമസ്ക്കരത്തിൻ ശേഷം "ഇന്നേദിവസ്സം ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ദീൻ പൂർത്തികരിച്പൂർത്തികരിച്ച് തന്നിരിക്കുന്നു. നിങ്ങളുടെമേൽ എന്റെ അനുഗ്രഹം പരിപൂർണ്ണമായി നിറവേറ്റിതരികയും ഇസ്ലാമിനെ നിങ്ങൾക്ക് ദീനായി ത്രെപ്ത്തിപെടുകയുംതൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു" എന്ന ഖുർആൻ വചനം ജനങ്ങളെ ഒതികേൽപ്പിച്ചുഓതികേൾപ്പിച്ചു. ഇത്കെട്ടപ്പോൾഇത് കേട്ടപ്പോൾ പ്രവാചകന്റെ ദൗത്യം പൂർത്തിയാവുകയും തന്റെ നാഥനെ സന്ധിക്കാനുള്ള തിരുമേനിയുടെ ദിനം ആസന്നമായി എന്ന് മനസ്സിലാക്കിയ അബൂബക്കർ (റ)വിന്റെ കണ്ണുകൾ ബാശ്പ്പസാന്ദ്രമായിബാഷ്പസാന്ദ്രമായി.
 
== അന്ത്യനാളിൻറെ അടയാളങ്ങൾ ==
"https://ml.wikiquote.org/wiki/മുഹമ്മദ്_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്