"ആറ്റൂർ കൃഷ്ണപ്പിഷാരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
''''ആറ്റൂർ കൃഷ്ണപ്പിഷാരടി (1876 ഒക്റ്റോബർ 4- 1964 ജൂൺ 5) - ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
വരി 4:
ഹാരിയാം ഗീതരാഗത്താൽ
പാരാതെ ഹൃതനായി ഞാൻ.
വേഗമേറും മൃഗത്താലീ
രാജാ ദുഷ്ഷന്തനെന്ന പോൽ.
മാനിനെപ്പാർത്തു കുലവി-
ല്ലാർന്ന നിന്മേനി നോക്കവേ
കാണുന്നിതോ ഞാൻ കണ്മുന്നിൽ
മാനിൻ പിന്നിൽ പിനാകിയെ.
തളിർ പോലെ രക്തമധരം
ലളിതമിളംചില്ല പോലെ കൈ രണ്ടും
മലർ പോലെ ലോഭനീയമി-
തൊളിമേനിയിൽ വന്നു ചേർന്ന യൌവനവും.
ചഞ്ചൽക്കണ്മുനയേറ്റു നീ വിറയെഴും പൂമെയ് തൊടുന്നുണ്ടു നീ
കൊഞ്ചിക്കാതിനടുത്തു ചെന്നു പലതും മന്ത്രിച്ചിടുന്നുണ്ടു നീ
അഞ്ചിക്കൈ കുതറീടവേ രതിപദം ചെഞ്ചുണ്ടു ചുംബിപ്പു നീ
വഞ്ചിച്ചൂ പരമാർത്ഥചിന്തയിഹ മാം വണ്ടേ ഭവാൻ ഭാഗ്യവാൻ.
എവനാണു ദുർവിനീതരെ-
യനിശം ശാസിച്ചു പൌരവൻ വാഴ്കെ
അവിനയമതിമുഗ്ധകളാം
മുനികന്യകമാരിലാചരിപ്പൊരിവൻ.
കൂട്ടക്കൊമ്പുമടിച്ചു പോത്തുകൾ കളിച്ചോട്ടേ നിപാനങ്ങളിൽ
കൂട്ടം ചേർന്നു മൃഗങ്ങൾ വാണയവിറത്തോട്ടേ തണൽപ്പാടിലും
മുട്ടംപന്നികൾ പല്വലങ്ങളിൽ മുദാ മുത്തങ്ങ കുത്തിക്കുഴി-
ച്ചോട്ടേ ഞാണിതയഞ്ഞു വിശ്രമമിയന്നീടട്ടെയെൻ ചാപവും.▼
▲ച്ചോട്ടേ ഞാണിതയഞ്ഞു വിശ്രമമിയന്നീടട്ടെയെൻ ചാപവും.
==നീതിസാരത്തിൽ നിന്ന്==
|