"മുഹമ്മദ് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: cs:Mohamed
വരി 143:
 
 
=== ഹജ്ജത്തുൽ വധാഅ"യിൽ റസൂലുള്ളയുടെമുഹമ്മദ്‌ നബി(സ) യുടെ വിട വാങ്ങൽ പ്രസംഗം===
-------------------------------------------------------------
പരമ കാരുണ്യവാനും ഏറ്റവും ദയാപരനുമായ അല്ലാഹുവിൻറെ നാമത്തിൽ .
 
സർവ്വ സ്തുതികളും ലോക രക്ഷിതാവായ അല്ലാഹുവിനു മാത്രമാകുന്നു.
അല്ലാഹുവിൻ സ്തുതിയും ശുക്രും പറഞ്ഞതിന് ശേഷം മുത്ത് മുഹമ്മദ്‌ മുസ്തഫ റസൂലുള്ള (സ) പ്രഭാഷണ്ണം ആരംഭിച്ചു:
അല്ലയോ മനുഷ്യരേ! എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക. ഇക്കൊല്ലത്തിനുശേഷം ഈ സ്ഥലത്തുവെച്ച് നിങ്ങളെ കാണാൻ സാധിക്കുമോ ഇല്ലയോ എന്നെനിക്കറിവില്ല. അതിനാൽ ഞാൻ പറയുന്ന കാര്യങ്ങൾ സശ്രദ്ധം ശ്രവിക്കുക, ഇവിടെ ഹാജറുള്ളവർ ഹാജരില്ലാത്തവർക്ക് എത്തിച്കൊടുക്കുക.
അല്ലയോ മനുഷ്യരേ, നിങ്ങളുടെ ഈ നാട്ടിനുംനാടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങൾ ആദരവ് കൽപ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേക്കും അഭിമാനവും ധനവും പരസ്പരം കയ്യേറുന്നത് നിങ്ങൾക്കിതാനിങ്ങൾക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. ഓർത്തിരിക്കുക. നിങ്ങൾ പിഴച്ച് പരസ്പരം കഴുത്തുവെട്ടാൻ മുതിരരുത്. നിങ്ങളുടെ നാഥനുമായി നിങ്ങൾ കണ്ടുമുട്ടും. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവൻ നിങ്ങളെ ചോദ്യം ചെയ്യും. അല്ലാഹു പലിശ സമ്പ്രദായം നിരോധിധിരിക്കുന്നുകർശനമായി നിരോധിച്ചിരിക്കുന്നു, അതിനാൽ അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ മൂലധനത്തിൽ നിങ്ങൾക്കവകാഷമുണ്ട്നിങ്ങൾക്കവകാശമുണ്ട്, ഇത് മൂലം നിങ്ങൾക്ക് ഒരു ചേതനവും വരുന്നില്ല . അല്ലാഹു വിധിച്ചിരിക്കുന്നു പലിശ പാടില്ലനിഷിദ്ധമാണ് എന്ൻഎന്ന്, ആ ഇനത്തിൽ ഒന്നാമതായി ഞാൻ ദുർബ്ബലപ്പെടുത്തുന്നത് എന്റെ പിതൃവ്യൻ അബ്ബാസിന് കിട്ടാനുള്ള പലിശയാണ്. അജ്ഞാനകാലത്ത്(pre-islamic days ) നടന്ന ജീവനാശങ്ങൾക്കുള്ള എല്ലാ പ്രതികാരനടപടികളെയും ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു, ആ ഇനത്തിൽ പെട്ട റബി'ഹ ഇബ്ൻ അൽ ഹാരിത് ഇബ്ൻ അൽ മുത്വലിബിന്റെ വാധത്തെതുടര്നുള്ളവധത്തെ തുടർന്നുള്ള കുടുംബ കുടുപകപക ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു.
ശയെതാനെപിശാചിനെ സൂക്ഷിക്കുക, അങ്ങനെ നിങ്ങളുടെ ദീനിനെ സംരക്ഷിക്കുക. നിങ്ങളെക്കൊണ്ട് വൻ പാപങ്ങൾ ചെയിക്കാൻ കഴിയും എന്ന അവന്റെ എലാ പ്രതിക്ഷകളുംപ്രതീക്ഷകളും അസ്തമിച്ചിരിക്കുന്നു , എന്നാൽ നിസ്സാരം എന്ന കരുതുന്ന കാര്യങ്ങളിൽ അവനെ അനുസരിക്കുകയാന്നങ്കിൽ തന്നെ എന്നിഅതിൽ അവൻ സംത്രെപ്ത്തിയാകുംസംതൃപ്‌തനാകും. അതിനാൽ നിങ്ങൾ നിങ്ങളുടെ മതത്തിന്റെ കാര്യത്തിൽ ജാഗ്രതയുല്ലവരായിരിക്കുകജാഗ്രതയുള്ളവരായിരിക്കുക.
ജനങ്ങളെ! യുദ്ധം വില്ലക്കപെട്ട മാസ്സങ്ങളിൽ സ്വെചാനുസരന്നമുള്ളസ്വേച്ചാനുസരണമുള്ള ഭേദഗതികൾ കടുത്ത അവിശ്വാസം ആണ്ൺഅവിശ്വാസമാണ്. അവിശ്വാസികൾവിശ്വാസികൾ അത് വഴി വെതിച്ചലിക്കപെടുകയാണ്ൺവ്യതിച്ചലിക്കപെടുകയാണ് . അല്ലാഹു പവിത്രമാക്കിയ മാസത്തിൽ യുദ്ധം അനുവദനീയം ആക്കുകയും അല്ലാഹു അനുവദിച്ച മാസത്തിൽ നിരോധിക്കുകയും ചെയ്ത് കൊണ്ട് ദൈവനിശ്ചിധമായ പുണ്ണ്യമാസങ്ങളുടെ എണ്ണം തികക്കാൻ അവർ തട്ടിപ്പ് നടത്തുന്നു. അല്ലാഹു ആകാശഭൂമികൾ സെര്ഷ്ട്ടിച്ച നാൾ മുതൽ കാലം അതിന്റെ സുനിശ്ചിതരൂപത്തിൽ കറങ്ങുകയാണ്ൺ. പന്ത്രണ്ടാണ്ൺ അല്ലാഹുവിങ്കൽ മാസങ്ങളുടെ എണ്ണം. അതിൽ നാലുമാസങ്ങൾ യുദ്ധം വിലക്കപെട്ട പവിത്ര മാസങ്ങളാണ്ൺ. അവയിൽ മൂന്നെണ്ണം ക്രമതോടെ തുടരുന്നവയാണ്ൺ (). ജമാദുൽ ആഖിറിനും ശഅ്ബാനും മധേൃയുള്ള റജബ് ഒറ്റപെട്ടതും.
അല്ലയോ മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്നിമാർക്കുള്ള പോലെ തന്നെ, നിങ്ങൾക്ക് അവരോടും ചില ബാദ്ധ്യതകൾ ഉണ്ട്. അള്ളാഹുവിന്റെഅല്ലാഹുവിന്റെ ഒരു അമാനത്തെന്ന നിലക്കാണ് അവരെ നിങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നിങ്ങൾ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക, അവർ നിങ്ങളുടെ ഇണയാണ് അത്പോലെ നിങ്ങളുടെ സഹായികളും. And it is your right that they do not make friends with any one of whom you do not approve, as well as never to be unchaste. നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങൾ ഭക്ഷിക്കുന്നത് തന്നെ അവർക്കും ഭക്ഷിക്കാൻ കൊടുക്കുക.
"https://ml.wikiquote.org/wiki/മുഹമ്മദ്_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്