1. അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ

ഹന്ത! നിർമിച്ചു ചെറമനെയും (ദുരവസ്ഥ) എത്തീടേണ്ടവയെത്തീടേണ്ട ദിശി ചെ നെത്തും, തടുത്തിനൊരാൾ നിർത്തീടാൻ തുനിയേണ്ടഹോ! നിയതി ത ന്നുദ്ദേശ്യമുദ്ദാമമാം(വനമാല) ദൈവം പരന്റെ നുണ കേൾക്കുകയില്ല് (ഗ്രാമവൃകഷത്തിലെ കുയ്യിൽ)

  1. നിശ്ചയം നിജഭക്തൻ കേണിടുംദിക്കിലെത്തും

സ്വചഛന്ദം സനേഹപരധീനകൾ ദേവതക്കൾ(മണിമാല) വിദായനിയതി , ദുസ്തരൗഘ, യാ നദിയെയെതിർത്തൊരു ജന്തു നീന്തുമോ?(ലീല)

  1. ഗുണികളൂഴിയിൽ നീണ്ടുവാഴാ(വീണപൂവ്)
  2. സത്യമോർക്കിൽ മരണമ്മുതലയ്ക്കു താ


നുത്തമർക്കു തുടങ്ങുന്നു ജീവിതം.
അത്തലില്ലവർക്കന്നുതൊട്ടൂഴിയി< br />ലെത്തുകില്ല കളങ്കം യശസ്സിലും.(വനമാല)

  1. പ്രേമമാർന്ന ഗുരുവിൻ പ്രസാദമാംക്ഷേമമൂലമിഹ ശിഷ്യലോകരിൽ(നളിനി)
  2. ശീലചേഷ്ടകൾപകർത്തീടുന്നതിന്നും വിദ്യാ


മൂലതത്വങ്ങൾ ചൊല്ലും ഗുരുവിൽനിന്നു ബാലൻ(മണിമാല)

  1. പ്രജാഹിതച്ചരടിലേ
    പാവയല്ലോ നരാധിപൻ(ബാലരാമായണം)
  2. ഗുണികളൂഴിയിൽ നീണ്ടൂ വാഴാ
  3. യുവതയെവിടെ ജന്തുവിന്നു ഹാ!
    വിവൃതകവാടയന്നാരതം മൃതി( ആശാൻ- ലീല)
  4. ഹാ പുഷ്‌പമേ അധികതുംഗപഥത്തിൽ(വീണപൂവ്)


അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ ( നളിനി)

  1. ശ്രീഭൂവിലസ്തിര

"https://ml.wikiquote.org/w/index.php?title=കുമാരനാശാൻ&oldid=21780" എന്ന താളിൽനിന്ന് ശേഖരിച്ചത്